മഹാനവറുകളുടെ കാലത്തെ കിടയറ്റ പണ്ഡിതനായിരുന്നു അബൂബക്കർ ബാഖില്ലാനി (റ).ക്രൈസ്തവരുമായി സ്നേഹ സംവാദത്തിനായി ബൈസാൻ്റിയൻ തലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിളിലേക്ക് അദ്ധേഹത്തെ ഖലീഫ അയക്കുകയുണ്ടായി.
ഇമാം ബാഖില്ലാനിക്കെന്ത് കുതന്ത്രവും ചതിയും.കടന്ന് വരുന്ന വേളയിൽ തന്നെ ബാഖില്ലാനിക്ക് കാര്യം പിടികിട്ടി.
വാതിലിൻ്റെ അരികിലെത്തിയ ഉടനെ ബാഖില്ലാനി തൻ്റെ ശരീരം തിരിച്ച് കൊട്ടാരത്തിലേക്ക് തിരിഞ്ഞ്നടന്നു.
"എന്തൊക്കെ,നിങ്ങളുടെ കുടുംബത്തിനും കുട്ടികൾക്കും സുഖമെന്ന് കരുതുന്നു."
ബാഖില്ലാനി പറഞ്ഞു:
നിങ്ങൾ പറയുന്നു;പാതിരിമാർ കല്യാണം കഴിക്കാറില്ലെന്നും സന്തോൽപാദനം നടത്താറില്ലെന്നും, എന്നിട്ട് നിങ്ങൾ ലോകരക്ഷിതാവിൻ്റെ മേൽ ആരോപണം ഉന്നയിക്കുന്നു; ദൈവം മർയമിനെ മംഗല്യം നടത്തിയെന്നും യേശുവിനെ പ്രസവിച്ചുവെന്നും.എന്തൊരു വിരോധാഭാസം!"
രാജാവ് ഉത്തരംമുട്ടി.
ബാഖില്ലാനി കൂടുതൽ സമയം ഇവിടെ നിൽക്കുന്നത് നല്ലതെന്ന് രാജാവ് മനസ്സില്ലാക്കി.അദ്ധേഹം ക്രൈസ്തവർക്കിടയിൽ സംശയം ജനിപ്പിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
- سير أعلام النبلاء
0 അഭിപ്രായങ്ങള്‍